ജനീവ: ഭൂകമ്പത്തിൽ തകർന്നവർക്കുള്ള സഹായവുമായി ഐക്യരാഷ്ട്രസഭയുടെ ആദ്യ വാഹനവ്യൂഹം സിറിയയിലെത്തി. സിറിയയിലെ യുഎൻ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പം തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമാണ് നാശം വിതച്ചത്. ഭൂകന്പത്തെ തുടർന്നു 17,500 പേർക്കാണ് ജീവൻ നഷ്ടമായത്.
യുഎന്നിന്റെ പ്രത്യേക സിറിയൻ പ്രതിനിധി ഗീർ പെഡെർസെൻ നേരത്തെ ഭൂകമ്പം ബാധിച്ച ആളുകൾക്ക് സഹായം ആവശ്യമാണെന്ന് പറഞ്ഞിരുന്നു. ഞങ്ങൾക്ക് ജീവൻ രക്ഷിക്കാനുള്ള സഹായം ആവശ്യമാണും ജനീവയിൽ മാധ്യമപ്രവർത്തകരോട് പെഡേഴ്സൺ പറഞ്ഞിരുന്നു.
തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പം തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമാണ് നാശം വിതച്ചത്. ഭൂകന്പത്തെ തുടർന്നു 17,500 പേർക്കാണ് ജീവൻ നഷ്ടമായത്.
യുഎന്നിന്റെ പ്രത്യേക സിറിയൻ പ്രതിനിധി ഗീർ പെഡെർസെൻ നേരത്തെ ഭൂകമ്പം ബാധിച്ച ആളുകൾക്ക് സഹായം ആവശ്യമാണെന്ന് പറഞ്ഞിരുന്നു. ഞങ്ങൾക്ക് ജീവൻ രക്ഷിക്കാനുള്ള സഹായം ആവശ്യമാണും ജനീവയിൽ മാധ്യമപ്രവർത്തകരോട് പെഡേഴ്സൺ പറഞ്ഞിരുന്നു.