+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിക്കിപീഡിയ നിരോധനം പിൻവലിച്ച് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ വിക്കിപീഡിയയ്ക്ക് ഏർപ്പെടുത്തിയ നിരോധനം രണ്ടു ദിവസത്തിനകം പിൻവലിച്ചു. മതനിന്ദാ പരാമർശം നീക്കംചെയ്യണമെന്ന പാക് ആവശ്യം വിക്കി
വിക്കിപീഡിയ നിരോധനം പിൻവലിച്ച് പാക്കിസ്ഥാൻ
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ വിക്കിപീഡിയയ്ക്ക് ഏർപ്പെടുത്തിയ നിരോധനം രണ്ടു ദിവസത്തിനകം പിൻവലിച്ചു. മതനിന്ദാ പരാമർശം നീക്കംചെയ്യണമെന്ന പാക് ആവശ്യം വിക്കിപീഡിയ നിരസിച്ചതിനെത്തുടർന്നായിരുന്നു നിരോധനം. നടപടി ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

തുടർന്ന് സർക്കാർ രൂപീകരിച്ച കമ്മിറ്റി, വിക്കിപീഡിയ നിരോധിക്കുന്നതിൽ കാര്യമില്ലെന്നു ശിപാർശ നൽകി. പൊതുജനത്തിനും വിദ്യാർഥികൾക്കും പ്രയോജനകരമാണ് വിക്കിപീഡിയ എന്നും ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണു നിരോധനം പിൻവലിച്ചത്.
More in Latest News :