+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പശുവിനെ ചൊല്ലി തർക്കം; അമ്മാവനെ മരുമകൻ കൊലപ്പെടുത്തി

ലക്നോ: പശുവിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മരുമകൻ അമ്മാവനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ഹസൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദൗലത
പശുവിനെ ചൊല്ലി തർക്കം; അമ്മാവനെ മരുമകൻ കൊലപ്പെടുത്തി
ലക്നോ: പശുവിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മരുമകൻ അമ്മാവനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ഹസൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദൗലത്പൂർ കുടി ഗ്രാമത്തിലാണ് സംഭവം.

ജഹാൻ സ്വദേശിയായ വിജേന്ദറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരി പുത്രൻ സോനുവാണ് പ്രതി. സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് സോനു, വിജേന്ദറിനെ കൊലപ്പെടുത്തിയത്.

ഒരു പശുവിനെച്ചൊല്ലി സോനുവും വിജേന്ദറും തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ സോനുവും കൂട്ടാളികളും ചേർന്ന് അമ്മാവനായ വിജേന്ദറിനെ ക്രൂരമായി മർദിക്കുകയും തുടർന്ന് അദ്ദേഹം മരിക്കുകയും ചെയ്തു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
More in Latest News :