+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യത്തിലുണ്ട് സ്മോൾ കരുതൽ! എല്ലാ മദ്യത്തിനും വില കൂടുന്നില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: എല്ലാ മദ്യത്തിനും വില വർധിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ലെന്ന് ധനമന്ത്രി വിശദീകരി
മദ്യത്തിലുണ്ട് സ്മോൾ കരുതൽ! എല്ലാ മദ്യത്തിനും വില കൂടുന്നില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: എല്ലാ മദ്യത്തിനും വില വർധിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ലെന്ന് ധനമന്ത്രി വിശദീകരിച്ചു. എല്ലാ മദ്യത്തിനും സെസ് ഏർപ്പെടുത്തിയിട്ടില്ല. 500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടുന്നില്ല.

500 ന് മുതൽ മുകളിലേക്ക് വിലയുള്ള മദ്യത്തിന് മാത്രമാണ് വില കൂടന്നതെന്നും അദ്ദേഹം പറഞ്ഞു. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1,000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലുമാണ് സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത് അദ്ദേഹം വിവരിച്ചു.

400 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിനേർപ്പെടുത്തിയ സെസിലൂടെ അധികമായി പ്രതീക്ഷിക്കുന്നത്.
More in Latest News :