ജെനിൻ: വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ പരിശോധനയെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ഒൻപത് പലസ്തീൻകാർ കൊല്ലപ്പെട്ടു.
അക്രമികളെ പിടിക്കാനുള്ള നീക്കത്തിനിടെ മൂന്നുപേർ സൈന്യത്തിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.
കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഇവർ. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കളും നിർവീര്യമാക്കി. ഇസ്രയേലിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതിയായിരുന്നു ഇവർക്കെന്ന് ഇസ്രയേൽ അറിയിച്ചു. പലസ്തീൻ ഇസ്ലാമിക് ജിഹാദ് സംഘത്തിൽപ്പെട്ടവരെയാണ് വധിച്ചതെന്നും ഇസ്രയേൽ അറിയിച്ചു.
അക്രമികളെ പിടിക്കാനുള്ള നീക്കത്തിനിടെ മൂന്നുപേർ സൈന്യത്തിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.
കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഇവർ. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കളും നിർവീര്യമാക്കി. ഇസ്രയേലിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതിയായിരുന്നു ഇവർക്കെന്ന് ഇസ്രയേൽ അറിയിച്ചു. പലസ്തീൻ ഇസ്ലാമിക് ജിഹാദ് സംഘത്തിൽപ്പെട്ടവരെയാണ് വധിച്ചതെന്നും ഇസ്രയേൽ അറിയിച്ചു.