+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മായം കലര്‍ന്ന പാല്‍ പിടികൂടിയ സംഭവം; ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ മന്ത്രി ജെ.ചിഞ്ചുറാണി

കൊല്ലം: ആര്യങ്കാവില്‍ മായം കലര്‍ന്ന പാല്‍ പിടികൂടിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ ആരോപണം ആവര്‍ത്തിച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീരവ
മായം കലര്‍ന്ന പാല്‍ പിടികൂടിയ സംഭവം; ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ മന്ത്രി ജെ.ചിഞ്ചുറാണി
കൊല്ലം: ആര്യങ്കാവില്‍ മായം കലര്‍ന്ന പാല്‍ പിടികൂടിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ ആരോപണം ആവര്‍ത്തിച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീരവകുപ്പ് നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയതാണ്. ഇനി ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് അവരാണെന്നും മന്ത്രി പറഞ്ഞു.

ആര്യങ്കാവില്‍ ക്ഷീര വികസനവകുപ്പ് പിടികൂടിയ 15300 ലിറ്റര്‍ പാലില്‍ മായമില്ലെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കണ്ടെത്തലിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ആറുമണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഓക്‌സിജനായി മാറുമെന്ന് മന്ത്രി പറഞ്ഞു.

ക്ഷീരവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പാലില്‍ രാസവസ്തുവിന്‍റെ സാന്നിധ്യം കണ്ടെത്തിയതാണ്. ഇതിന്‍റെ റിപ്പോര്‍ട്ട് കൈവശമുണ്ട്. എന്നാല്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വൈകിയതിനാലാവാം പരിശോധനയില്‍ രാസവസ്തു കണ്ടെത്താന്‍ കഴിയാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

വിഷയത്തില്‍ നടപടി എടുക്കേണ്ടതും കുറ്റക്കാരെ ശിക്ഷിക്കേണ്ടതും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ചുമതലയാണ്. ഈ അധികാരം ക്ഷീരവകുപ്പിനും നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പരിശോധന നടത്താന്‍ ഏറെ വൈകിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തിയതെന്ന് മന്ത്രി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
More in Latest News :