അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് നിര്‍ത്തിയിട്ടിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന സെക്കന്ദരാബാദ് വിശാഖപ്പട്ടണം റൂട്ടില്‍ സര്‍വീസ് നടത്തേണ്ട ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.
സംഭവത്തില്‍ ട്രെയിനിന്റെ രണ്ട് ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. അക്രമികൾ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ആര്‍പിഎഫിന്റെയും ജിആര്‍പിയുടെയും സിറ്റി പോലീസിന്റെയും സംയുക്ത സംഘമാണ് ഇവരെ പിടികൂടിയത്.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന സെക്കന്ദരാബാദ് വിശാഖപ്പട്ടണം റൂട്ടില്‍ സര്‍വീസ് നടത്തേണ്ട ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.
സംഭവത്തില്‍ ട്രെയിനിന്റെ രണ്ട് ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. അക്രമികൾ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ആര്‍പിഎഫിന്റെയും ജിആര്‍പിയുടെയും സിറ്റി പോലീസിന്റെയും സംയുക്ത സംഘമാണ് ഇവരെ പിടികൂടിയത്.