ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്നു മോസ്കോ-ഗോവ ചാർട്ടേർഡ് വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാംനഗറിലിറക്കി. ഗോവയിലെ എയർ ട്രാഫിക് കണ്ട്രോളിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.
വിമാനത്തിൽ സ്ഫോടക വസ്തു ഉണ്ടെന്നാണ് സന്ദേശം. തുടർന്ന 9.49ന് വിമാനം സുരക്ഷിതമായി ജാംനഗർ വിമാനത്താവളത്തിൽ ഇറക്കി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.
യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വിമാനത്തിൽ സ്ഫോടക വസ്തു ഉണ്ടെന്നാണ് സന്ദേശം. തുടർന്ന 9.49ന് വിമാനം സുരക്ഷിതമായി ജാംനഗർ വിമാനത്താവളത്തിൽ ഇറക്കി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.
യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.