+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രസീലിൽ കലാപം; പ്രസിഡന്‍റിന്‍റെ കൊട്ടാരവും പാർലമെന്‍റും ആക്രമിച്ച് പ്രതിഷേധക്കാർ

ബ്രസീലിയ: ബ്രസീലിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനുനേരെ ആക്രമണം. തീവ്ര വലതുപക്ഷക്കാരനായ മുൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയുടെ നൂറുകണക്കിന് അനുയായികൾ പേ
ബ്രസീലിൽ കലാപം; പ്രസിഡന്‍റിന്‍റെ കൊട്ടാരവും പാർലമെന്‍റും ആക്രമിച്ച് പ്രതിഷേധക്കാർ
ബ്രസീലിയ: ബ്രസീലിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനുനേരെ ആക്രമണം. തീവ്ര വലതുപക്ഷക്കാരനായ മുൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയുടെ നൂറുകണക്കിന് അനുയായികൾ പോലീസ് ബാരിക്കേഡുകൾ ഭേദിച്ച് കോണ്‍ഗ്രസിലേക്കും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്കും സുപ്രീം കോടതിയിലേക്കും പാർലമെന്‍റിലേക്കും ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു.

മൂവായിരത്തോളം തീവ്രവലതുപക്ഷക്കാരാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു. അക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ ഇവിടങ്ങളിൽ പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യം നേരിടാൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനാധിപത്യത്തിനു നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ പ്രസിഡന്‍റ് അപലപിച്ചു.

ബ്രസീലിൽ ലുലു ഡിസിൽവ അധികാരത്തിലേറി എട്ട് ദിവസത്തിനുശേഷമാണ് അട്ടിമറി നീക്കം. തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിട്ട ബോൾസനാരോ നിലവിൽ അമേരിക്കയിലുള്ളതായാണ് വിവരം. ബ്രസിൽ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ബോൾസനാരോ അനുകൂലികളാണ് തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലും അടക്കം സംഘടിച്ചെത്തി പ്രതിഷേധിക്കുന്നത്.

ബ്രസീലിലെ തെക്ക് കിഴക്കൻ നഗരമായ അരരാക്വറയിൽ കടുത്ത വെള്ളപ്പൊക്കമുണ്ടായ പ്രദേശം സന്ദർശിക്കാനെത്തിയ ലുല ഡിസിൽവ കലാപം അടിച്ചൊതുക്കാൻ സുരക്ഷാസേനകൾക്ക് അധികാരം നൽകാനുള്ള ഉത്തരവിൽ ഒപ്പുവച്ചതായാണ് വിവരം.
More in Latest News :