+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കത്ത് വിവാദം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം

തിരുവനന്തപുരം: കോർപറേഷനിലെ അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട കത്ത് വിവാദം അന്വേഷിക്കാൻ ആഭ്യന്തര കമ്മീഷനെ നിയോഗിച്ച് സിപിഎം. മുതിർന്ന നേതാക്കളായ സി.
കത്ത് വിവാദം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം
തിരുവനന്തപുരം: കോർപറേഷനിലെ അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട കത്ത് വിവാദം അന്വേഷിക്കാൻ ആഭ്യന്തര കമ്മീഷനെ നിയോഗിച്ച് സിപിഎം. മുതിർന്ന നേതാക്കളായ സി. ജയൻ ബാബു, ഡി.കെ.മുരളി, ആർ. രാമു എന്നിവരാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങൾ.

ഇന്ന് വൈകിട്ട് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കമ്മീഷൻ രൂപീകരിക്കാൻ പാർട്ടി തീരുമാനിച്ചത്. വിഷയം പഠിച്ച് മൂന്ന് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

കത്ത് വിവാദം അന്വേഷിക്കാൻ പാർട്ടി സമിതിയെ നിയോഗിക്കുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞിരുന്നെങ്കിലും നടപടികൾ വൈകുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഇന്ന് സമതിയെ നിയോഗിച്ചത്.
More in Latest News :