ടെഹ്റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തയാളെ തൂക്കിലേറ്റി. സുരക്ഷ ഉദ്യോ ഗസ്ഥനെ വടിവാൾ കൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ച മുഹ്സിൻ ശികാരിയെയാണ് തൂക്കിലേറ്റിയതെന്ന് ജുഡീഷ്യറിയുടെ ഓൺലൈൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 25ന് സത്താർ ഖാൻ തെരുവിൽ സമരത്തിനിടെയാണ് ശികാരി സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താനും ക്രമസമാധാനം തകർക്കാനുമാണ് പ്രതി തുനി ഞ്ഞതെന്ന് കോടതി പറഞ്ഞു.
എന്നാൽ, വിചാരണ പ്രഹസനത്തിലൂടെ മുഹ്സിൻ ശികാരിയെ വധശിക്ഷയ്ക്ക് വിധിച്ചത് അന്താരാഷ്ട്രത ലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ പ്രതികരിച്ചു.
സെപ്റ്റംബർ 25ന് സത്താർ ഖാൻ തെരുവിൽ സമരത്തിനിടെയാണ് ശികാരി സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താനും ക്രമസമാധാനം തകർക്കാനുമാണ് പ്രതി തുനി ഞ്ഞതെന്ന് കോടതി പറഞ്ഞു.
എന്നാൽ, വിചാരണ പ്രഹസനത്തിലൂടെ മുഹ്സിൻ ശികാരിയെ വധശിക്ഷയ്ക്ക് വിധിച്ചത് അന്താരാഷ്ട്രത ലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ പ്രതികരിച്ചു.