+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോട്ടർ പട്ടിക പുതുക്കൽ ഡിസംബർ 18 വരെ നീട്ടി

തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കലിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച കരടു വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധ
വോട്ടർ പട്ടിക പുതുക്കൽ ഡിസംബർ 18 വരെ നീട്ടി
തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കലിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച കരടു വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 വരെ നീട്ടി.

നിലവിൽ 17 വയസ് പൂർത്തിയായവർക്കു വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം. 18 വയസ് പൂർത്തിയായ ശേഷം അർഹത പരിശോധിച്ചു വോട്ടർ പട്ടികയിൽ ഇടംപിടിക്കും.

അപേക്ഷകൾ www.nvsp.in , വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് അല്ലെങ്കിൽ www.ceo.kerala.gov.in വഴിയോ സമർപ്പിക്കാം. അന്തിമ വോട്ടർ പട്ടിക ജനുവരി അഞ്ചിനു പ്രസിദ്ധീകരിക്കും.
More in Latest News :