+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസം; ലീഡ് കേവലഭൂരിപക്ഷം കടന്നു

ഷിംല: ഹിമാചലല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ ലീഡ് കേവല ഭൂരിപക്ഷം കടന്നു. നിലവില്‍ 38 സീറ്റില്‍ കോണ്‍ഗ്രസും 27 സീറ്റില്‍ ബിജെപിയുമാണ് മുന്നില്‍. നാല് സീറ്റില്‍ സ്വ
ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസം; ലീഡ് കേവലഭൂരിപക്ഷം കടന്നു
ഷിംല: ഹിമാചലല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ ലീഡ് കേവല ഭൂരിപക്ഷം കടന്നു. നിലവില്‍ 38 സീറ്റില്‍ കോണ്‍ഗ്രസും 27 സീറ്റില്‍ ബിജെപിയുമാണ് മുന്നില്‍. നാല് സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കാണ് ലീഡ്.

എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന ഫലസൂചനകളാണ് വോട്ടെണ്ണലിന്‍റെ ആദ്യമണിക്കൂറുകള്‍ മുതല്‍ ഹിമാചലില്‍ കണ്ടത്. ബിജെപിയും കോണ്‍ഗ്രസും മാറി മാറി ലീഡ് പിടിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു.

ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള സാധ്യത മുന്നില്‍കണ്ട് പാര്‍ട്ടി മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഇവരെ രാജസ്ഥാനിലേക്ക് മാറ്റുമെന്നാണ് വിവരം.

എന്നാല്‍ 4 സീറ്റുകളില്‍ സ്വതന്ത്രര്‍ മുന്നിലെത്തിയതോടെ ഇവരെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളും ബിജെപി നടത്തിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.
More in Latest News :