മുംബൈ: ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ പീഡിപ്പിച്ചയാള്‍ക്ക് 20 വര്‍ഷം തടവുശിക്ഷ. മഹാരാഷ്ട്രയിലെ താനെയിലെ പ്രത്യേക കോടതിയാണ് 45കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്.
പ്രതി 22,000 രൂപ പിഴയും നല്‍കണം. പിഴയടച്ചില്ലെങ്കില്‍ 220 ദിവസം കൂടി ജയിലില്‍ കഴിയണമെന്നും കോടതി ഉത്തരവിട്ടു.
11വയസുകാരിയായ കുട്ടിയെ പ്രതി നിരവധിപ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് കേസ്. അമ്മയ്ക്കും അമ്മയുടെ രണ്ടാം ഭര്‍ത്താവിനും ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്.
2018 ജൂലൈ മുതലാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. സംഭവത്തെ കുറിച്ച് പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്നും പറഞ്ഞ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി.
കടുത്ത വയറുവേദന അനുഭവപ്പെട്ട കുട്ടിയെ അമ്മ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതി 22,000 രൂപ പിഴയും നല്‍കണം. പിഴയടച്ചില്ലെങ്കില്‍ 220 ദിവസം കൂടി ജയിലില്‍ കഴിയണമെന്നും കോടതി ഉത്തരവിട്ടു.
11വയസുകാരിയായ കുട്ടിയെ പ്രതി നിരവധിപ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് കേസ്. അമ്മയ്ക്കും അമ്മയുടെ രണ്ടാം ഭര്‍ത്താവിനും ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്.
2018 ജൂലൈ മുതലാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. സംഭവത്തെ കുറിച്ച് പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്നും പറഞ്ഞ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി.
കടുത്ത വയറുവേദന അനുഭവപ്പെട്ട കുട്ടിയെ അമ്മ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.