കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീർത്തികരമായ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ മാധ്യമപ്രവർത്തകൻ ക്രൈം നന്ദകുമാർ അറസ്റ്റിൽ.
എളമക്കര സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാർ ചൊവ്വാഴ്ച രാവിലെയാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.
സിൽവർലൈൻ പദ്ധതിക്ക് ചെലവാക്കിയ തുക പിണറായി വിജയൻ തിരിച്ചടക്കണം എന്ന വാദമുയർത്തിയാണ് അദേഹത്തെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ഏഴു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്രൈം നന്ദകുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്. സംഭവം വിവാദമായതോടെ നന്ദകുമാർ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.
എളമക്കര സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാർ ചൊവ്വാഴ്ച രാവിലെയാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.
സിൽവർലൈൻ പദ്ധതിക്ക് ചെലവാക്കിയ തുക പിണറായി വിജയൻ തിരിച്ചടക്കണം എന്ന വാദമുയർത്തിയാണ് അദേഹത്തെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ഏഴു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്രൈം നന്ദകുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്. സംഭവം വിവാദമായതോടെ നന്ദകുമാർ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.