+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കിലോമീറ്റർ ആക്കി ഉയർത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പാതകളിലൂടെ ഓടുന്ന ട്രയിനുകളുടെ വേഗം കൂട്ടുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ റെയിൽവേ. തിരുവനന്തപുരംമംഗലാപുരം പ
ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കിലോമീറ്റർ ആക്കി ഉയർത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പാതകളിലൂടെ ഓടുന്ന ട്രയിനുകളുടെ വേഗം കൂട്ടുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ റെയിൽവേ. തിരുവനന്തപുരം-മംഗലാപുരം പാതയിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയും ഓടുന്ന ട്രയിനുകളുടെ വേഗം മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ ആക്കി ഉയർത്തുന്നതു സംബന്ധിച്ചാണ് പഠനം നടത്തുന്നത്.

ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം-കായംകുളം റൂട്ടിൽ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്റർ എന്നത് 110 കിലോമീറ്റർ ആയും കായംകുളം-തുറവൂർ പാതയിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായും തുറവൂർ-എറണാകുളം പാതയിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായും എറണാകുളം-ഷൊർണൂർ പാതയിൽ വേഗം മണിക്കൂറിൽ 90 കിലോമീറ്ററായും ആദ്യഘട്ടത്തിൽ ഉയർത്തും.

അടുത്ത ഘട്ടത്തിൽ വേഗം മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്ററായും ഉയർത്തും. ഇതിനാവശ്യമായ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് റെയിൽവേ അറിയിച്ചു.
More in Latest News :