+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വിഴിഞ്ഞത്ത് അടുത്ത ഓണത്തിന് കപ്പലെത്തും'

തിരുവനന്തപുരം: മലയാളികൾക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്തുമെന്ന് പ്രഖ്യാപിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സീപോർട്ട് ലി
തിരുവനന്തപുരം: മലയാളികൾക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്തുമെന്ന് പ്രഖ്യാപിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സീപോർട്ട് ലിമിറ്റഡ് കന്പനി മാസ്കറ്റ് ഹോട്ടലിൽ നടത്തുന്ന സെമിനാറിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

2023 സെപ്റ്റംബറിൽ തുറമുഖത്ത് ആദ്യ കപ്പൽ എത്തുമെന്ന് പറഞ്ഞ മന്ത്രി, വിഴിഞ്ഞം പദ്ധതിയുടെ ഉടമസ്ഥാവാകാശം അദാനിക്കല്ല സർക്കാരിനാണെന്ന് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും തീരശോഷണത്തിന് കാരണം തുറമുഖ നിർമാണമല്ലെന്നും അദേഹം പറഞ്ഞു.

തീരത്തെ മത്സ്യസന്പത്ത് കുറഞ്ഞെന്ന വാദം തള്ളിക്കളഞ്ഞ ദേവർകോവിൽ, മേഖലയിൽ 16 ശതമാനം മത്സ്യലഭ്യത വർധിച്ചെന്ന പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക ആഘാതം ഏറ്റവും കുറഞ്ഞ രീതിയിൽ നിർമിക്കുന്ന തുറമുഖം സംസ്ഥാനത്തിന് വലിയ സാന്പത്തിക ഉണർവ് സമ്മാനിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
More in Latest News :