+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിൽവർലൈന് അനുമതി നൽകാത്തത് കേന്ദ്രമെന്ന് ധനമന്ത്രി

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര സർക്കാരാണ് അനുമതി നൽകാത്തതെന്നും കേര
സിൽവർലൈന് അനുമതി നൽകാത്തത് കേന്ദ്രമെന്ന് ധനമന്ത്രി
ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര സർക്കാരാണ് അനുമതി നൽകാത്തതെന്നും കേരളത്തിനു ഗുണമുള്ള ഒരു പദ്ധതി വരരുതെന്ന കേന്ദ്രത്തിന് നിലപാടാണ് പ്രശ്നമെന്നും ധനമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്ന രീതിയില്ലെന്നും അവരുടെ ജോലി കഴിഞ്ഞതിനാലാകും തിരികെ വിളിച്ചതെന്നുമാണ് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ച റവന്യൂ വകുപ്പിന്‍റെ ഉത്തരവിനെ കുറിച്ചുള്ള ധനമന്ത്രിയുടെ പ്രതികരണം.
More in Latest News :