+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിവാദങ്ങൾ എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ശശി തരൂർ എംപി

തിരുവനന്തപുരം: താൻ പങ്കെടുക്കുന്ന പരിപാടികൾ ഇത്ര വലിയ വിവാദമാകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ശശി തരൂർ എംപി. ക്ഷണിക്കുന്ന പരിപാടികളിൽ പ
വിവാദങ്ങൾ എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ശശി തരൂർ എംപി
തിരുവനന്തപുരം: താൻ പങ്കെടുക്കുന്ന പരിപാടികൾ ഇത്ര വലിയ വിവാദമാകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ശശി തരൂർ എംപി. ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കും. കോണ്‍ഗ്രസ് പാർട്ടിയുടെയും പാർട്ടി അനുകൂല സംഘടനകളുടെയും ക്ഷണങ്ങൾ ഒഴിവാക്കുകയാണോ വേണ്ടത്. സമയമുള്ളപ്പോഴെല്ലാം കോണ്‍ഗ്രസ് പരിപാടികളിൽ താൻ പങ്കെടുക്കാറുണ്ടെന്നും തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു.

മലബാർ ഭാഗത്തേക്ക് പരിപാടികൾക്കായി താൻ വരുന്നില്ലെന്ന് പരാതി പറഞ്ഞു. അതു കൊണ്ടാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുശേഷം ഏതാനും ദിവസങ്ങൾ മലബാറിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.

കോണ്‍ഗ്രസ് വേദികളിലും കോണ്‍ഗ്രസിന് എതിരല്ലാത്ത വേദികളിലുമാണ് പങ്കെടുത്തത്. അതിൽ വിവാദമുണ്ടാക്കുന്നത് എന്തിനാണ്. കഴിഞ്ഞ 14 വർഷമായി പാർട്ടിയിലെ ഒരു ഗ്രൂപ്പിലും താനില്ല. ഇനി ഒരു ഗ്രൂപ്പ് ഉണ്ടാകാനും പോകുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
More in Latest News :