+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കത്ത് വിവാദത്തില്‍ കേസെടുത്തു; മേയറെ ഇകഴ്ത്താന്‍ വ്യാജരേഖ ചമച്ചെന്ന് എഫ്‌ഐആര്‍

തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.മേയ
കത്ത് വിവാദത്തില്‍ കേസെടുത്തു; മേയറെ ഇകഴ്ത്താന്‍ വ്യാജരേഖ ചമച്ചെന്ന് എഫ്‌ഐആര്‍
തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതിയിലാണ് കേസെടുത്തത്. മേയറെ ഇകഴ്ത്തികാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജരേഖ ഉണ്ടാക്കി പ്രചരിപ്പിച്ചെന്നാണ് എഫ്‌ഐആര്‍.

ഐപിസി 465, 466, 469 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എഫ്‌ഐആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

ഡിജിപി അനില്‍കാന്താണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
More in Latest News :