തിരുവനന്തപുരം: കൈരളി, മീഡിയാവണ്‍ മാധ്യങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഗവര്‍ണറുടേത് ജനാധിപത്യ വിരുദ്ധമായ ഫാസിസ്റ്റ് രീതിയെന്ന് ഗോവിന്ദന് പറഞ്ഞു.
ഗവര്‍ണറെ മുഴുവന്‍ മാധ്യമങ്ങളും ബഹിഷ്കരിക്കണമായിരുന്നു.സര്‍ക്കാരിനെ ഭയപ്പെടുത്തി കീഴടക്കാനുള്ള ശ്രമം നടക്കില്ല. സര്‍ക്കാര്‍ ആത്യന്തികമായി പരിഗണിക്കുന്നത് ജനങ്ങളെ മാത്രമാണെന്നും ഗോവിന്ദന് പറഞ്ഞു.
ശരിയായ നിലപാട് സ്വീകരിച്ചുകൊണ്ടുതന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകും. സർക്കാരിനെതിരെ കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ല. ഒരു ഭീഷണിക്കും കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഗവര്‍ണറെ മുഴുവന്‍ മാധ്യമങ്ങളും ബഹിഷ്കരിക്കണമായിരുന്നു.സര്‍ക്കാരിനെ ഭയപ്പെടുത്തി കീഴടക്കാനുള്ള ശ്രമം നടക്കില്ല. സര്‍ക്കാര്‍ ആത്യന്തികമായി പരിഗണിക്കുന്നത് ജനങ്ങളെ മാത്രമാണെന്നും ഗോവിന്ദന് പറഞ്ഞു.
ശരിയായ നിലപാട് സ്വീകരിച്ചുകൊണ്ടുതന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകും. സർക്കാരിനെതിരെ കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ല. ഒരു ഭീഷണിക്കും കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.