+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെല്ലെ തോണ്ടിക്കളയാം എന്ന് പ്രതീക്ഷിക്കണ്ട; ഗവർണറോട് മുഖ്യമന്ത്രി

പാലക്കാട്: സർവകലശാല വിസിമാർക്ക് തത്കാലം തുടരാമെന്ന കോടതിവിധിക്ക് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മെല്ലെ തോണ്ടിക്കളയാം എന്ന് പ്
മെല്ലെ തോണ്ടിക്കളയാം എന്ന് പ്രതീക്ഷിക്കണ്ട; ഗവർണറോട് മുഖ്യമന്ത്രി
പാലക്കാട്: സർവകലശാല വിസിമാർക്ക് തത്കാലം തുടരാമെന്ന കോടതിവിധിക്ക് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മെല്ലെ തോണ്ടിക്കളയാം എന്ന് പ്രതീക്ഷിക്കണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരപരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് കരുതരുത്. ഗവര്‍ണറുടെ തോണ്ടല്‍ ഏശില്ല. ചട്ടവും കീഴ്‍വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു.

വിസിമാര്‍ക്ക് തല്‍ക്കാലം തുടരാമെന്നാണ് ഹര്‍ജികള്‍ പരിഗണിച്ചതിന് പിന്നാലെ ഹൈക്കോടതി ഉത്തരവ്. ഗവർണറുടെ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി നിലനിൽക്കും. കാരണം കാണിക്കൽ നോട്ടീസോടെ രാജിയാവശ്യപ്പെട്ടുള്ള കത്ത് അസാധുവായെന്നും കോടതി വ്യക്തമാക്കി.
More in Latest News :