ബൊഗോട്ട: തെക്കുപടിഞ്ഞാറൻ കൊളംബിയയിലെ പാൻ-അമേരിക്കൻ ഹൈവേയിൽ ബസ് മറിഞ്ഞ് 20 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു.
തുറുമുഖ നഗരമായി ടുമാകോയിലേക്ക് പോകുകയായിരുന്നു ബസ്. ബ്രേക്ക് സിസ്റ്റത്തിലെ സാങ്കേതിക തകരാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
മൂടൽമഞ്ഞുള്ള പ്രദേശത്തുവച്ച് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയുമായിരുന്നു. രക്ഷാപ്രവർത്തനം ഒൻപതു മണിക്കൂർ നീണ്ടുനിന്നതായും അധികൃതർ പറഞ്ഞു.
തുറുമുഖ നഗരമായി ടുമാകോയിലേക്ക് പോകുകയായിരുന്നു ബസ്. ബ്രേക്ക് സിസ്റ്റത്തിലെ സാങ്കേതിക തകരാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
മൂടൽമഞ്ഞുള്ള പ്രദേശത്തുവച്ച് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയുമായിരുന്നു. രക്ഷാപ്രവർത്തനം ഒൻപതു മണിക്കൂർ നീണ്ടുനിന്നതായും അധികൃതർ പറഞ്ഞു.