+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നികുതി വെട്ടിച്ചു കടത്തുകയായിരുന്ന കശുവണ്ടി പിടികൂടി

കൂത്തുപറമ്പ്: നികുതി വെട്ടിച്ച് കടത്തുകയായിരുന്ന ഒരു ലോഡ് കശുവണ്ടി വാണിജ്യനികുതി വകുപ്പ് അധികൃതർ പിടികൂടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് വി
നികുതി വെട്ടിച്ചു കടത്തുകയായിരുന്ന കശുവണ്ടി പിടികൂടി
കൂത്തുപറമ്പ്: നികുതി വെട്ടിച്ച് കടത്തുകയായിരുന്ന ഒരു ലോഡ് കശുവണ്ടി വാണിജ്യനികുതി വകുപ്പ് അധികൃതർ പിടികൂടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് വില്പനയ്ക്കായി അയൽ സംസ്ഥാനത്തേക്കു കടത്തുന്നതിനിടെയാണ് കശുവണ്ടി പിടികൂടിയത്.
കശുവണ്ടി കടത്താൻ ഉപയോഗിച്ച നാഷണൽ പെർമിറ്റ് ലോറിയും കസ്റ്റഡിയിലെടുത്തു. പിടികൂടിയ കശുവണ്ടിക്കു 7, 20,000 രൂപ വില വരും. വാണിജ്യനികുതി ഇന്‍റലിജൻസ് ഓഫീസർ ടി.എം.അജയകുമാറിന്‍റ്െ നേതൃത്വത്തിൽ ഇന്നലെ പൂക്കോട് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കശുവണ്ടിക്കടത്ത് പിടികൂടിയത്.
നികുതിയും പിഴയുമടക്കം 1,80,00 രൂപ ഈടാക്കി വാഹനം വിട്ടു നല്കി.
ഇൻസ്പെക്ടർ കെ.ഷിബു, ഡ്രൈവർ കെ.ബിജു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു .