+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർക്കാർ ജാഗ്രത പാലിക്കണമെന്ന് കർഷക കോണ്‍ഗ്രസ്

താമരശേരി: കസ്തൂരി രംഗൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇഎസ്എ നിർണയത്തിന്‍റെ അന്തിമ വിജ്ഞാപനം ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കർഷക കോ
സർക്കാർ ജാഗ്രത പാലിക്കണമെന്ന്  കർഷക കോണ്‍ഗ്രസ്
താമരശേരി: കസ്തൂരി രംഗൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇഎസ്എ നിർണയത്തിന്‍റെ അന്തിമ വിജ്ഞാപനം ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കർഷക കോണ്‍ഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഇഎസ്എ യുടെ അന്തിമ പ്രഖ്യാപനം നടത്തേണ്ട കലാവധി ഈ മർച്ച് നാലിന് അവസാനിക്കുകയാണ്.
ഒരുവില്ലേജ് മുഴുവനും അടിസ്ഥാന യൂണിറ്റായി കണക്കാക്കി ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എയിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭരണ സൗകര്യത്തിനായി രൂപപ്പെടുത്തിയ വില്ലേജ് അതിർത്തികൾ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിർത്തികളായി കണക്കാക്കുന്നത് തികച്ചും അശാസ്ത്രീയമാണ്.
അന്തിമ വിജ്ഞാപനം ഇറക്കുന്നതിനുമുന്പ് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും 2015 ഒക്ടോബറിൽ സർക്കാരിന് സമർപ്പിച്ച നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നു എന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്‍റ് അഗസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നയോജക മണ്ഡലം പ്രസിഡന്‍റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു.
ജോയി നെടുംപള്ളി, ജോണ്‍ പെന്നന്പേൽ, പി.ആർ. മഹേഷ്, ബെന്നി ടി ജോസഫ്, സിദ്ധാർത്ഥൻ നരിക്കുനി, പി.ടി. ചന്തു, ടി. ബാബു, ബാലകൃഷ്ണൻ പുല്ലങ്കോട്, അപ്പച്ചൻ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.