+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേശീയ പാത വികസനം കുരുക്കുൽ

തളിപ്പറന്പ്: കാലിക്കടവ് മുതൽ പരിയാരം ഏന്പേറ്റ് വരെ ദേശീയപാത വികസനം സാങ്കേതി പ്രശ്നങ്ങളാൽ തടസപ്പെടുകയാണെന്നു വികസന സമിതി യോഗം ചൂണ്ടിക്കാട്ടി. ദേശീയ പാ
ദേശീയ പാത വികസനം കുരുക്കുൽ
തളിപ്പറന്പ്: കാലിക്കടവ് മുതൽ പരിയാരം ഏന്പേറ്റ് വരെ ദേശീയപാത വികസനം സാങ്കേതി പ്രശ്നങ്ങളാൽ തടസപ്പെടുകയാണെന്നു വികസന സമിതി യോഗം ചൂണ്ടിക്കാട്ടി. ദേശീയ പാത അഞ്ച് മീറ്റർ വീതികൂട്ടി വികസിപ്പിക്കുന്ന ജോലി പയ്യന്നൂർ പെരുന്പയിലെ മിൽമ ബൂത്ത് കാരണം തടസപ്പെട്ടതായി ദേശീയപാത വിഭാഗം അസി.എൻജിനിയർ എം.വി.യമുന സമിതി മുന്പാകെ അറിയിച്ചു.
മാർച്ച് 31 വരെ റവന്യു വകുപ്പിന് ബൂത്തുടമ ലീസ്ഫീ അടച്ചതായി പറഞ്ഞ് കോടതിയിൽ നിന്നും ഇൻജംഗ്ഷൻ ഓർഡർ വാങ്ങിയിരിക്കയാണെന്നും ഇക്കാര്യത്തിൽ നിജസ്ഥിതി പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോടതി ഇൻജംഗ്ഷൻ മാർച്ച് 31 ന് മുന്പ് പണി തീർക്കുന്നതിന് തടസമായിരിക്കയാണ്. പണി ഇനിയും നീളാനാണ് സാധ്യതയെന്നും അസി. എൻജിനിയർ പറഞ്ഞു.
എന്നാൽ റവന്യു ഭൂമി ആർക്കും ലീസിന് നൽകിയിട്ടില്ലെന്നും ഇക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നും തഹസിൽദാർ വി.പി.നാദിർഷാൻ യോഗത്തെ അറിയിച്ചു.
ദേശീയപാതയിൽ ചിറവക്ക് മുതൽ ധർമ്മശാലവരെ റോഡ് വീതികൂട്ടൂന്നതിനും ഓവുചാലുകൾ വൃത്തിയാക്കുന്നതിനും നടപടികൾ സ്വീകരിക്കും. ഇത് കൂടാതെ തൃച്ചംബരത്ത് ദേശീയപാതയിൽ പുതുതായി 11 അടി വീതിയിൽ ബസ്ബേ നിർമ്മിക്കുമെന്നും ദേശീയപാത വിഭാഗം അറിയിച്ചു.തളിപ്പറന്പ് നഗരത്തിൽ ശീതളപാനീയങ്ങൾക്ക് വ്യത്യസ്തമായ രീതിയിൽ വില ഈടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ വികസന സമിതി താലൂക്ക് സ്പ്ലൈ ഓഫീസർക്കും ലീഗൽ മെട്രോളജി ഇൻസ്പെക്ടർക്കും നിർദ്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ലത അധ്യക്ഷത വഹിച്ചു. അഡീ.തഹസിൽദാർ കെ.സുജാത എന്നിവർ പങ്കെടുത്തു.