കീവ്: തെക്കുകിഴക്കൻ യുക്രെയ്നിലെ സാപ്പോറിഷ്യ നഗരത്തിൽ റഷ്യൻ പട്ടാളം നടത്തിയ മിസൈൽ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. നിരവധി പേർക്ക് പരിക്കേറ്റതായും റീജി ണൽ ഗവർണർ ഒലെക്സാണ്ടർ സ്റ്റാറൂഖ് പറഞ്ഞു.
ബഹുനിലക്കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഏഴ് ആക്രമണങ്ങളാണ് ഉണ്ടായതെന്നു യുക്രെയ്ൻ വൃത്തങ്ങൾ പ റഞ്ഞു. എസ് -300 വ്യോമ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തുന്ന തെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ബഹുനിലക്കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഏഴ് ആക്രമണങ്ങളാണ് ഉണ്ടായതെന്നു യുക്രെയ്ൻ വൃത്തങ്ങൾ പ റഞ്ഞു. എസ് -300 വ്യോമ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തുന്ന തെന്നും ഗവർണർ കൂട്ടിച്ചേർത്തു.