+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൈമക്കാട് വീണ്ടും കടുവയുടെ ആക്രമണം; അഞ്ചു പശുക്കളെ കൊന്നു

ഇടുക്കി: മൂന്നാര്‍ നൈമക്കാട് കടുവ ഭീതിയില്‍ നാട്ടുകാര്‍. ഇന്ന് ഏഴു പശുക്കളെ കടുവ ആക്രമിച്ചു. ഇതില്‍ അഞ്ചു പശുക്കള്‍ ചത്തു. മറ്റ് രണ്ട് പശുക്കള്‍ക്ക് ഗുരുതര
നൈമക്കാട് വീണ്ടും കടുവയുടെ ആക്രമണം; അഞ്ചു പശുക്കളെ കൊന്നു
ഇടുക്കി: മൂന്നാര്‍ നൈമക്കാട് കടുവ ഭീതിയില്‍ നാട്ടുകാര്‍. ഇന്ന് ഏഴു പശുക്കളെ കടുവ ആക്രമിച്ചു. ഇതില്‍ അഞ്ചു പശുക്കള്‍ ചത്തു.

മറ്റ് രണ്ട് പശുക്കള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പ്രദേശം കഴിഞ്ഞ കുറേ നാളുകളായി കടുവ ഭീതിയിലാണ്.

ഞായറാഴ്ച അഞ്ചു പശുക്കളെ കടുവ ആക്രമിച്ചതോടെ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെ കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂടു സ്ഥാപിച്ചു.

കടുവയെ പിടിയ്ക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. പശുക്കളെ കൊന്നത് പ്രായമായ കടുവയാകില്ലെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. വേട്ട പരിശീലിപ്പിക്കാന്‍ അമ്മ കടുവ കുഞ്ഞിന് നല്‍കുന്ന പരിശീലനമാകാമെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അറിയിച്ചു.

കടുവയെ മയക്കുവെടിവച്ചു പിടികൂടുന്ന കാര്യവും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്.
More in Latest News :