തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ സർക്കാരിൽ നിന്ന് വീണ്ടും കടം വാങ്ങാൻ കെഎസ്ആർടിസി.
ജൂണ്‍-ജൂലൈ മാസങ്ങളിലെ ശന്പളം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ പക്കൽ നിന്ന് 65 കോടി രൂപ കടം വാങ്ങാൻ മാനേജ്മെന്റ് തീരുമാനിച്ചു.
ജൂണിലെ ശന്പള വിതരണം പാതിവഴിയിലാണെന്നും ഇത് പൂർത്തിയാക്കാൻ 26 കോടി രൂപ കൂടി വേണ്ടതിനാലാണ് കടമെടുക്കാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു.
മെക്കാനിക്കൽ, സൂപ്പർവൈസറി, മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ജൂണിലെ ശന്പളം നൽകിയിട്ടില്ലെന്ന് സർക്കാരിന് നല്കിയ കത്തിൽ കെഎസ്ആർടിസി വ്യക്തമാക്കി.
ജൂണ്‍-ജൂലൈ മാസങ്ങളിലെ ശന്പളം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ പക്കൽ നിന്ന് 65 കോടി രൂപ കടം വാങ്ങാൻ മാനേജ്മെന്റ് തീരുമാനിച്ചു.
ജൂണിലെ ശന്പള വിതരണം പാതിവഴിയിലാണെന്നും ഇത് പൂർത്തിയാക്കാൻ 26 കോടി രൂപ കൂടി വേണ്ടതിനാലാണ് കടമെടുക്കാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു.
മെക്കാനിക്കൽ, സൂപ്പർവൈസറി, മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ജൂണിലെ ശന്പളം നൽകിയിട്ടില്ലെന്ന് സർക്കാരിന് നല്കിയ കത്തിൽ കെഎസ്ആർടിസി വ്യക്തമാക്കി.