+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുജറാത്തിൽ വ്യാജമദ്യം ദുരന്തം: മരണം 18 ആയി

അഹമ്മദാബാദ്: ഗുജറാത്തിൽ വ്യാജ മദ്യം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. ബോതാദ് ജില്ലയിലെ റോജിഡ് ഗ്രാമത്തിലാണു മദ്യദുരന്തമുണ്ടായത്. മദ്യം കഴിച്ച
ഗുജറാത്തിൽ വ്യാജമദ്യം ദുരന്തം: മരണം 18 ആയി
അഹമ്മദാബാദ്: ഗുജറാത്തിൽ വ്യാജ മദ്യം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. ബോതാദ് ജില്ലയിലെ റോജിഡ് ഗ്രാമത്തിലാണു മദ്യദുരന്തമുണ്ടായത്. മദ്യം കഴിച്ച നിരവധി പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

ഞായറാഴ്ച രാത്രിയാണ് ഇവർ വ്യാജമദ്യം കഴിച്ചത്. മദ്യം കഴിച്ചവർ കുഴഞ്ഞുവീഴുകയായിരുന്നു. ഏതാനും പേർ ജില്ലകളിലെ വിവിധ സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന.

സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
More in Latest News :