+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഹനാപകടത്തിൽ പരിക്കേറ്റ വനിതാ പോലീസുകാരി മരിച്ചു

പത്തനംതിട്ട: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന പോലീസുകാരി മരിച്ചു. പത്തനംതിട്ട വനിതാ സ്റ്റേഷനിലെ സിപിഒ കുളനട തണങ്ങാട്ടിൽ സി
വാഹനാപകടത്തിൽ പരിക്കേറ്റ വനിതാ പോലീസുകാരി മരിച്ചു
പത്തനംതിട്ട: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന പോലീസുകാരി മരിച്ചു. പത്തനംതിട്ട വനിതാ സ്റ്റേഷനിലെ സിപിഒ കുളനട തണങ്ങാട്ടിൽ സിൻസി പി. അസീസാ(35)ണ് മരിച്ചത്.

കഴിഞ്ഞ 11ന് വൈകിട്ട് മൂന്നര‌‌യ്ക്ക് മെഴുവേലിയിൽ കുറിയാനിപ്പള്ളി കിടങ്ങന്നൂർ റോഡിൽ സിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ രക്തം വാർന്ന നിലയിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം. അപകടത്തിന് ശേഷം ഇവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതും സ്ഥിതി ഗുരുതരമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും സെൽഫ് ഡിഫൻസ് പരിശീലനം നൽകുന്ന ചുമതല (മാസ്റ്റർ ട്രെയിനർ, വിമൻ സെൽഫ് ഡിഫൻസ്) ആയിരുന്നു സിൻസിക്ക്.
More in Latest News :