കൊല്ലം: മങ്കിപോക്സ് വിഷയത്തിൽ നടത്തിയ വാർത്താ സമ്മേളനം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കളക്ടറുടെ വിചിത്ര നിർദേശം. കളക്ടർ അഫ്സാന പർവീൻ ആണ് താൻ നടത്തിയ വാർത്താ സമ്മേളനം ദൃശ്യ മാധ്യമങ്ങള്‍ നല്‍കരുതെന്ന് നൽകരുതെന്ന് അറിയിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യവകുപ്പിന്റെ വീഴ്ച കളക്ടർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് നിർദേശം ഉണ്ടായത്. പിആർഡി വഴിയാണ് കളക്ടർ നിർദേശം നൽകിയത്.
വാനരവസൂരി സ്ഥിരീകരിച്ച രോഗി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതു സംബന്ധമായുള്ള ഔദ്യോഗിക വിവരങ്ങളും മാർഗനിര്‍ദേശങ്ങളുമുള്‍പ്പെടെ സംസ്ഥാനതലത്തില്‍ ലഭ്യമാക്കും. ഈ സാഹചര്യത്തില്‍ കളക്ടര്‍ നടത്തിയ വാര്‍ത്താ സമ്മേളനം ദൃശ്യ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യവകുപ്പിന്റെ വീഴ്ച കളക്ടർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് നിർദേശം ഉണ്ടായത്. പിആർഡി വഴിയാണ് കളക്ടർ നിർദേശം നൽകിയത്.
വാനരവസൂരി സ്ഥിരീകരിച്ച രോഗി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതു സംബന്ധമായുള്ള ഔദ്യോഗിക വിവരങ്ങളും മാർഗനിര്‍ദേശങ്ങളുമുള്‍പ്പെടെ സംസ്ഥാനതലത്തില്‍ ലഭ്യമാക്കും. ഈ സാഹചര്യത്തില്‍ കളക്ടര്‍ നടത്തിയ വാര്‍ത്താ സമ്മേളനം ദൃശ്യ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.