+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മങ്കി പോക്സ്: കേന്ദ്രസംഘം ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: മങ്കി പോക്സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. രോഗത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിനും പ്രതിരോധപ്രവർത്തനങ്ങ
മങ്കി പോക്സ്: കേന്ദ്രസംഘം ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: മങ്കി പോക്സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. രോഗത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിനും പ്രതിരോധപ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിന് വേണ്ട സഹായം നല്‍കുന്നതിനായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സംഘത്തെ അയക്കുന്നത്.

ഡല്‍ഹി നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ജോയിന്‍റ് ഡയറക്ടര്‍ ഡോ.സാങ്കേത് കുല്‍ക്കര്‍ണി, ആര്‍എംഎല്‍ ആശുപത്രിയിലെ മൈക്രോബയോളജി വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അരവിന്ദ് കുമാര്‍ അച്ഛ്‌റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ, കേരളത്തിലെ ആരോഗ്യ കുടുംബ ക്ഷേമ കോഴിക്കോട് മേഖലാ അഡ്വൈസർ ഡോ. പി.രവീന്ദ്രൻ എന്നിവരുൾപ്പെടുന്നവരാണ് കേന്ദ്രസംഘത്തിലുള്ളത്.

അതേസമയം സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുമായി സന്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ മാതാപിതാക്കൾ, കാർ ഓടിച്ചവർ, ഓട്ടോ ഡ്രൈവർ‌മാർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേർ എന്നിവരാണ് രോഗിയുമായി അടുത്ത ബന്ധം പുലർത്തിയവർ.

ഇവരുൾപ്പെടെയുള്ളവരാ‌ണ് നിരീക്ഷണത്തിലുള്ളത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകാം. ഇപ്പോൾ പടരുന്നത് തീവ്രത കുറഞ്ഞ വകഭേദം ആണെന്നും വിലയിരുത്തുന്നു.

കഴിഞ്ഞ 12ന് യുഎഇയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കൊല്ലം വാടി സ്വദേശിയിയായ 35 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കേസാണിത്. രോഗി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നാട്ടിലെത്തിയ ദിവസം തന്നെ ലക്ഷണങ്ങൾ കണ്ടതിനാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. മെഡിക്കൽ കോളജിൽനിന്ന് ശേഖരിച്ച രോഗിയുടെ സാന്പിൾ പൂനൈ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നലെ ലഭിച്ച പരിശോധന ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്.
More in Latest News :