+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും നിന്ദ്യവും: വി.ഡി. സതീശൻ

തിരുവനന്തപുരം: എം.എം. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും നിന്ദ്യവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ടി.പി. ചന്ദ്രശേഖരനെ കൊല്ലാനുള്ള
മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും നിന്ദ്യവും: വി.ഡി. സതീശൻ
തിരുവനന്തപുരം: എം.എം. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും നിന്ദ്യവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ടി.പി. ചന്ദ്രശേഖരനെ കൊല്ലാനുള്ള വിധിയുണ്ടാക്കിയത് പിണറായിയുടെ പാര്‍ട്ടി കോടതിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൈയില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ട് പക തീരുന്നില്ല. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കൊലയാളികളുടെ കൊലവിളി ജനം കേള്‍ക്കുന്നുണ്ട്. ഇതിനോട് കേരള മനസാക്ഷി പ്രതികരിക്കും. അനാഥരെയും വിധവകളെയും അവർ ഇപ്പോഴും സൃഷ്ടിക്കുന്നുവെന്നും വി.ഡി. സതീശൻ ആരോപിച്ചു.
More in Latest News :