കീവ്: യുക്രെയ്നിലെ അഞ്ച് നഗരങ്ങളിൽ റഷ്യ വീണ്ടും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. കീവ്, ചെർണിഹിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
മോസ്കോ സമയം രാവിലെ 10 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു.
റഷ്യയും യുക്രെയ്നും തമ്മിൽ തിങ്കളാഴ്ച ബെലാറസിൽ നടന്ന മൂന്നാം വട്ട ചർച്ചയെ തുടർന്നാണ് തീരുമാനം. അതേസമയം, സുമി രക്ഷാദൗത്യതടസം യുഎൻ സുരക്ഷാകൗൺസിലിൽ ഇന്ത്യ ഉന്നയിച്ചു.
മോസ്കോ സമയം രാവിലെ 10 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു.
റഷ്യയും യുക്രെയ്നും തമ്മിൽ തിങ്കളാഴ്ച ബെലാറസിൽ നടന്ന മൂന്നാം വട്ട ചർച്ചയെ തുടർന്നാണ് തീരുമാനം. അതേസമയം, സുമി രക്ഷാദൗത്യതടസം യുഎൻ സുരക്ഷാകൗൺസിലിൽ ഇന്ത്യ ഉന്നയിച്ചു.