കോഴിക്കോട്: നാടകങ്ങൾ അരങ്ങേറുന്ന വേദി നാലിൽ മണൽക്കാറ്റ്. നാടകങ്ങൾ ആസ്വദിക്കണമെങ്കിൽ മൂക്കും മുഖവും മൂടിക്കെട്ടണം.
പൊരിവെയിൽ സഹിക്കാമെങ്കിലും ഒരു മാറ്റ് പോലും ഇടാതെ കാൽപാദം മൂടുന്ന പൊടിമണ്ണിൽ കസേരകളിട്ടാണ് സ്റ്റേജ് സജ്ജീകരിച്ചിരിക്കുന്നത്.
കാറ്റിൽ മൂക്കിലേക്കടിച്ചു കയറുന്ന പൊടി ആസ്വാദകരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്.
പൊതുവേ നാടകവേദികളിൽ പ്രേക്ഷകർ കൂടുതലാണ്.
എന്നാൽ മൽസരങ്ങൾ നിലവാരം പുലർത്തിയിട്ടുപോലും ഗ്രൗണ്ടിലെ ഈ പൊടിശല്യം കാരണം കാണികളുടെ എണ്ണം ക്രമാതീതമായി കുറയുന്നു.
പൊരിവെയിൽ സഹിക്കാമെങ്കിലും ഒരു മാറ്റ് പോലും ഇടാതെ കാൽപാദം മൂടുന്ന പൊടിമണ്ണിൽ കസേരകളിട്ടാണ് സ്റ്റേജ് സജ്ജീകരിച്ചിരിക്കുന്നത്.
കാറ്റിൽ മൂക്കിലേക്കടിച്ചു കയറുന്ന പൊടി ആസ്വാദകരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്.
പൊതുവേ നാടകവേദികളിൽ പ്രേക്ഷകർ കൂടുതലാണ്.
എന്നാൽ മൽസരങ്ങൾ നിലവാരം പുലർത്തിയിട്ടുപോലും ഗ്രൗണ്ടിലെ ഈ പൊടിശല്യം കാരണം കാണികളുടെ എണ്ണം ക്രമാതീതമായി കുറയുന്നു.