+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കടന്നുകയറ്റത്തിന് മുമ്പ് യുക്രെയ്നെതിരേ റഷ്യൻ സൈബർ ആക്രമണവും

വാഷിംഗ്ടൺ: യുക്രെയ്നിൽ കടന്നുകയറ്റം നടത്തുന്നതിനു മണിക്കൂറുകൾക്ക് മുന്പ് റഷ്യ യുക്രെ യ്നെതിരേ സൈബർ ആക്രമണം നടത്തിയതായി മൈക്രോസോഫ്റ്റ് ത്രെട്ട് ഇന്‍റലിജൻസ്
കടന്നുകയറ്റത്തിന് മുമ്പ് യുക്രെയ്നെതിരേ റഷ്യൻ സൈബർ ആക്രമണവും
വാഷിംഗ്ടൺ: യുക്രെയ്നിൽ കടന്നുകയറ്റം നടത്തുന്നതിനു മണിക്കൂറുകൾക്ക് മുന്പ് റഷ്യ യുക്രെ യ്നെതിരേ സൈബർ ആക്രമണം നടത്തിയതായി മൈക്രോസോഫ്റ്റ് ത്രെട്ട് ഇന്‍റലിജൻസ് സെന്‍റർ അറി യിച്ചു.

ഫെബ്രുവരി 24ന് യുക്രെയ്നെതിരേ മിസൈൽ, ടാങ്ക് ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുന്പാണ് സൈബർ ആക്രമണം ആരംഭിച്ചതെന്നും ഇതിനെക്കുറിച്ച് യുക്രെയ്ൻ ഭരണകൂടത്തെ അറിയി ച്ചതായും മൈക്രോസോഫ്റ്റ് അറിയിച്ചു.

യുക്രെയ്ൻ പൗരന്മാർ, ബാങ്കിംഗ്, കൃഷി, ദുരന്തനിവാരണം, മനുഷ്യാവകാശ പ്രവർത്തനങ്ങൾ എന്നി വയ്ക്കെതിരേയും സൈബർ ആക്രമണമുണ്ടായി. ജനീവ കരാറിനു വിരുദ്ധമായ നടപടിയാണിതെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.
More in Latest News :