+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടര വയസുകാരിക്ക് മർദ്ദനമേറ്റ സംഭവം: അമ്മയ്ക്കെതിരെ കേസ്

കൊച്ചി: തൃക്കാക്കര തെങ്ങോട്ട് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനമേറ്റ് രണ്ട് വയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെ കേസ്. കുട്ടിയുടെ ചികിത്സ വൈ
രണ്ടര വയസുകാരിക്ക് മർദ്ദനമേറ്റ സംഭവം: അമ്മയ്ക്കെതിരെ കേസ്
കൊച്ചി: തൃക്കാക്കര തെങ്ങോട്ട് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനമേറ്റ് രണ്ട് വയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെ കേസ്. കുട്ടിയുടെ ചികിത്സ വൈകിപ്പിച്ചതിനാണ് കേസ്. ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്. സംരക്ഷണം ഉറപ്പാക്കേണ്ടയാൾ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് നടപടി.

തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്‍റിലേറ്ററിലാണ്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുണ്ട്. കൈകള്‍ ഒടിഞ്ഞ നിലയിലാണ്.

പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പറയുന്നത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതെന്നാണ് കുട്ടിയുടെ അമ്മ നല്‍കിയ മൊഴി.
More in Latest News :