+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്ന് മുനിസിപ്പൽ കൗൺസിലർമാരെയും ഒരു പഞ്ചായത്ത് അംഗത്തെയും അയോഗ്യരാക്കി

തിരുവനന്തപുരം: ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാരെയും കളമശേരി മുനിസിപ്പാലിറ്റിയിലെ ഒരു കൗൺസിലറെയും വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഒരു അംഗത
മൂന്ന് മുനിസിപ്പൽ കൗൺസിലർമാരെയും ഒരു പഞ്ചായത്ത് അംഗത്തെയും അയോഗ്യരാക്കി
തിരുവനന്തപുരം: ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാരെയും കളമശേരി മുനിസിപ്പാലിറ്റിയിലെ ഒരു കൗൺസിലറെയും വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഒരു അംഗത്തെയും അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാണ് വിലക്ക്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്‍റേതാണ് ഉത്തരവ്. ആതിര പ്രസാദ്, അനില രാജേഷ് കുമാർ, (ചങ്ങനാശേരി മുനിസിപ്പാലിറ്റി) ഷൈനി ആന്‍റണി, (കളമശേരി മുനിസിപ്പാലിറ്റി) സ്വാതി റെജികുമാർ (വെങ്ങോല ഗ്രാമപഞ്ചായത്ത്) എന്നിവരെയാണ് അയോഗ്യരാക്കിയത്.
More in Latest News :