വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് മത്സ്യത്തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. നിരവധി ബോട്ടുകൾക്ക് തീയിടുകയും ചെയ്തു.
വിശാഖപട്ടണത്തെ പെഡ ജലാരിപേട്ടയിലാണ് സംഘർഷമുണ്ടായത്. വളയവല ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. മത്സ്യത്തൊഴിലാളികൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
പോലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. വാസവാനിപാലം, ജലാരിപ്പേട്ട മേഖലകളിൽ ഞങ്ങൾ സെക്ഷൻ 144 ഏർപ്പെടുത്തിയതായി സിപി മനീഷ് സിൻഹ അറിയിച്ചു.
വിശാഖപട്ടണത്തെ പെഡ ജലാരിപേട്ടയിലാണ് സംഘർഷമുണ്ടായത്. വളയവല ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. മത്സ്യത്തൊഴിലാളികൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
പോലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. വാസവാനിപാലം, ജലാരിപ്പേട്ട മേഖലകളിൽ ഞങ്ങൾ സെക്ഷൻ 144 ഏർപ്പെടുത്തിയതായി സിപി മനീഷ് സിൻഹ അറിയിച്ചു.
AP | More than 7 people were injured and several boats were set to fire during a clash b/w 2 groups of fishermen at Peda Jalaripeta in Visakhapatnam.The clash broke out over the use of ring nets. We've imposed Sec 144 at Vasavanipalem &Jalaripeta areas: CP Manish Kr Sinha (04.01) pic.twitter.com/6lWV5a09W3
— ANI (@ANI) January 5, 2022