+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് വ്യാപനം: ഒത്തുകൂടലുകൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്

കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണങ്ങളുമായി കുവൈറ്റ് ഭരണകൂടം. ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി 28 വരെ അടച്ചിട്ട സ്ഥലങ്ങള
കോവിഡ് വ്യാപനം: ഒത്തുകൂടലുകൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണങ്ങളുമായി കുവൈറ്റ് ഭരണകൂടം. ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി 28 വരെ അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകൾക്കും പൊതുപരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയതായി ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍ സെന്‍റർ അറിയിച്ചു.

കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്നാണ് നടപടി ശക്തമാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. പ്രതിദിന കേസ് ആയിരത്തിന് അടുത്തെത്തിയത് ഗൗരവമാണ്. ആരോഗ്യ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ തീരുമാനത്തിൽ മാറ്റം വരുത്തുമെന്ന് മന്ത്രിസഭ വ്യക്തമാക്കി.

കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 982 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
More in Latest News :