+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിപക്ഷ നേതാവിന്‍റെ നാക്ക് മുഖ്യമന്ത്രിക്ക് കടംകൊടുത്തു: വി.ഡി. സതീശനെ കുറ്റപ്പെടുത്തി മുരളീധരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗവർണറെ വിമർശിച്ചുകൊണ്ടുള്ള വി.ഡി. സതീശന്‍റെ പ്രസ്‌ത
പ്രതിപക്ഷ നേതാവിന്‍റെ നാക്ക് മുഖ്യമന്ത്രിക്ക് കടംകൊടുത്തു: വി.ഡി. സതീശനെ കുറ്റപ്പെടുത്തി മുരളീധരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗവർണറെ വിമർശിച്ചുകൊണ്ടുള്ള വി.ഡി. സതീശന്‍റെ പ്രസ്‌താവനകൾ അതിരുകടക്കുന്നുവെന്നും പ്രതിപക്ഷ നേതാവിന്‍റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തെന്നും മുരളീധരൻ പരിഹസിച്ചു.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഗവർണറുടെ നിർദേശം തള്ളിയ വിഷയത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. ഡി ലിറ്റ് നൽകരുതെന്ന സർക്കാർ നിർദേശം രാജ്യത്തിന് കളങ്കം സംഭവിക്കുന്നതാണെന്നും മുരളീധരൻ പറഞ്ഞു.

ദളിത് സ്നേഹം പ്രകടിപ്പിക്കുന്ന സിപിഎമ്മിന്‍റെ വിവേചന മനോഭാവമാണ് പുറത്ത് വന്നത്. പ്രതിപക്ഷം ഇനിയെങ്കിലും സർക്കാരിന്‍റെ ചട്ടവിരുദ്ധ നടപടികളെ എതിർക്കാൻ തയാറാകണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
More in Latest News :