+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജേന്ദ്രന്‍റെ സിദ്ധാന്തങ്ങളെപ്പറ്റി പറയിപ്പിക്കല്ല്: പരിഹസിച്ച് എം.എം. മണി

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ പരിഹസിച്ച് മുന്‍മന്ത്രി എം.എം. മണി. രാജേന്ദ്രന് മറുപടി പറയല്‍ അല്ല പാര്‍ട്ടിക്കാരുടെ ജോലി. ഉചിതമായ സമയത്ത്
രാജേന്ദ്രന്‍റെ സിദ്ധാന്തങ്ങളെപ്പറ്റി പറയിപ്പിക്കല്ല്: പരിഹസിച്ച് എം.എം. മണി
ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ പരിഹസിച്ച് മുന്‍മന്ത്രി എം.എം. മണി. രാജേന്ദ്രന് മറുപടി പറയല്‍ അല്ല പാര്‍ട്ടിക്കാരുടെ ജോലി. ഉചിതമായ സമയത്ത് മറുപടി നല്‍കും. രാജേന്ദ്രന്‍റെ സിദ്ധാന്തങ്ങളെപറ്റി പറയിപ്പിക്കരുതെന്നും മണി പറഞ്ഞു.

അതേസമയം, തന്നെ പുറത്താക്കാൻ സിപിഎമ്മിന് അവകാശമുണ്ടെന്ന് എസ്. രാജേന്ദ്രൻ പറഞ്ഞു. എന്നാൽ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കിയില്ലെന്ന പ്രചാരണം ശരിയല്ല. ജില്ലാ സെക്രട്ടറിക്ക് വിശദീകരണം നല്‍കി. മറ്റൊരു പാര്‍ട്ടിയിലേക്കും താനില്ലെന്നും അദ്ദേഹം പറഞ്ഞു.
More in Latest News :