+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒമിക്രോൺ; സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ തടസങ്ങളില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നതിൽ തടസങ്ങളില്ലെന്നും ഒമിക്രോൺ നിയന്ത്രണ വിധേയമാണെന്നും മന്ത്രി വി. ശിവൻകുട്ടി. ആരോഗ്യവകുപ്
ഒമിക്രോൺ; സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ തടസങ്ങളില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നതിൽ തടസങ്ങളില്ലെന്നും ഒമിക്രോൺ നിയന്ത്രണ വിധേയമാണെന്നും മന്ത്രി വി. ശിവൻകുട്ടി. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂള്‍ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

കോവിഡ് കാലഘട്ടം അല്ലാതിരുന്ന കാലത്തേതുപോലെ തന്നെ പരീക്ഷകളും ക്ലാസുകളും നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. എസ്എസ്എല്‍സി, പ്ലസ്ടു, പ്ലസ് വണ്‍, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ നടത്തിയതും ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്.

പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇവ നടപ്പിലാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
More in Latest News :