ന്യൂഡല്‍ഹി: വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാരിനെക്കൊണ്ട് പിൻവലിപ്പിച്ച കർഷകർ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ തയാറെടുക്കുന്നു. കർഷകസംഘടനകൾ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു.
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 22 കര്‍ഷക യൂണിയനുകള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. "സംയുക്ത സമാജ് മോര്‍ച്ച' എന്ന പാർട്ടി പഞ്ചാബിൽ ആദ്യമായി മത്സരിക്കും. പഞ്ചാബില്‍ മുന്നണിയെ നയിക്കുക ബല്‍ബീര്‍ സിംഗ് രജേവാൾ ആകും.
സംയുക്ത സമാജ് മോര്‍ച്ച അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 22 കര്‍ഷക യൂണിയനുകള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. "സംയുക്ത സമാജ് മോര്‍ച്ച' എന്ന പാർട്ടി പഞ്ചാബിൽ ആദ്യമായി മത്സരിക്കും. പഞ്ചാബില്‍ മുന്നണിയെ നയിക്കുക ബല്‍ബീര്‍ സിംഗ് രജേവാൾ ആകും.
സംയുക്ത സമാജ് മോര്‍ച്ച അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.