+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.ടി. ജ്വലിക്കുന്ന ഓർമയായി

കൊച്ചി: പി.ടി. തോമസ് ജ്വലിക്കുന്ന ഓർമയായി. രവിപുരം പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ പി.ടി. തോമസിന്‍റെ മൃതദേഹം ദഹിപ്പിച്ചു. പിടിയുടെ ആഗ്രഹപ്രകാരമാണ്
പി.ടി. ജ്വലിക്കുന്ന ഓർമയായി
കൊച്ചി: പി.ടി. തോമസ് ജ്വലിക്കുന്ന ഓർമയായി. രവിപുരം പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ പി.ടി. തോമസിന്‍റെ മൃതദേഹം ദഹിപ്പിച്ചു. പിടിയുടെ ആഗ്രഹപ്രകാരമാണ് മൃതദേഹം ദഹിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി തുടങ്ങി നിരവധി നേതാക്കൾ പി.ടി. തോമസിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസ് അര്‍ബുദബാധയെ തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ബുധനാഴ്ച രാവിലെ 10.15 നാണ് അന്തരിച്ചത്.

പി.ടി. തോമസിന്‍റെ ആഗ്രഹപ്രകാരം കണ്ണുകള്‍ വെല്ലൂര്‍ സിഎംസി ആശുപത്രിയിലേക്ക് ദാനം ചെയ്തു.കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറിയും എഐസിസി അംഗവുമാണ്. തൊടുപുഴ, തൃക്കാക്കര മണ്ഡലങ്ങളില്‍നിന്ന് രണ്ടുതവണ വീതം എംഎല്‍എയും ഇടുക്കിയില്‍നിന്ന് ഒരുവട്ടം എംപിയുമായി. കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ ചീഫ് എഡിറ്ററായും മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.

ഇടുക്കി ഉപ്പുതോട് പുതിയാപറമ്പില്‍ തോമസ്-അന്നമ്മ ദന്പതികളുടെ മകനായി 1950 ഡിസംബര്‍ 12ന് ജനനം. തൊടുപുഴ ന്യൂമാന്‍ കോളജ്, തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

കെഎസ്‌യുവിലൂടെയായിരുന്നു രാഷ്‌ട്രീയപ്രവേശം. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഇടുക്കി ഡിസിസി പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1980 മുതല്‍ കെപിസിസി, എഐസിസി അംഗമാണ്. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെംബറായിരുന്നു.

1990ല്‍ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായി. 1991ലും 2001ലും തൊടുപുഴയില്‍നിന്നും 2016ലും 2021ലും തൃക്കാക്കരയില്‍നിന്നും നിയമസഭയിലെത്തി. 1996ലും 2006ലും തൊടുപുഴയില്‍ പരാജയപ്പെട്ടു. 2009ൽ ഇടുക്കിയില്‍നിന്നു ലോക്സഭാംഗമായി. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ കോൺഗ്രസിലും കേരള രാഷ്‌ട്രീയത്തിലും വേറിട്ടുനിന്നു. ഭാര്യ: ഉമ തോമസ് (ആസ്റ്റര്‍ മെഡ്‌സിറ്റി). മക്കള്‍: ഡോ. വിഷ്ണു, വിവേക് (നിയമവിദ്യാര്‍ഥി). മരുമകൾ: ഡോ. ബിന്ദു.

കണ്ണുകള്‍ ദാനം ചെയ്യണമെന്നും എറണാകുളം രവിപുരം പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കണമെന്നും പി.ടി. തോമസ് അന്ത്യാഭിലാഷമായി പറഞ്ഞിരുന്നു. ചിതാഭസ്മത്തിന്‍റെ ഒരു ഭാഗം ഉപ്പുതോടിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം. മൃതദേഹത്തില്‍ റീത്ത് വയ്ക്കരുത്. അന്ത്യോപചാരസമയത്ത് വയലാറിന്‍റെ "ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുംതീരം'എന്ന ഗാനം ആലപിക്കണമെന്നും അന്ത്യാഭിലാഷത്തിൽ രേഖപ്പെടുത്തിയിരുന്നു.
More in Latest News :