+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രഞ്ജിത് വധക്കേസ്: പ്രതികൾ സംസ്ഥാനം വിട്ടു, പോലീസ് പിന്നാലെയുണ്ടെന്ന് എഡിജിപി

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. കുറ
രഞ്ജിത് വധക്കേസ്: പ്രതികൾ സംസ്ഥാനം വിട്ടു, പോലീസ് പിന്നാലെയുണ്ടെന്ന് എഡിജിപി
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. കുറ്റവാളികളെ തേടി പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി. കുറ്റകൃത്യത്തിൽ പങ്കാളികളായിട്ടുള്ള എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

രഞ്ജിത്ത് വധക്കേസിൽ 12 പേരാണ് പങ്കാളികളായിട്ടുള്ളത്. ഒളിവിൽ കഴിയുന്നവർക്ക് സുരക്ഷിതമായ താവളങ്ങൾ പലരും ഒരുക്കിക്കൊടുക്കുന്നുണ്ട്. പ്രതികൾ സംസ്ഥാനം വിട്ടുവെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം. ഇവർ മൊബൈൽ ഫോൺ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണെന്നും വിജയ് സാഖറെ വ്യക്തമാക്കി.
More in Latest News :