+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോൻസൻ കേസിൽ അനിത പുല്ലയിലിന്‍റെ പങ്ക് എന്ത്? സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: മോൻസൻ മാവുങ്കൽ കേസിൽ അനിത പുല്ലയിലിന്‍റെ പങ്ക് എന്തെന്ന് ഹൈക്കോടതി. അനിത പുല്ലയിലിന്‍റെ പങ്ക് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. മ
മോൻസൻ കേസിൽ അനിത പുല്ലയിലിന്‍റെ പങ്ക് എന്ത്? സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: മോൻസൻ മാവുങ്കൽ കേസിൽ അനിത പുല്ലയിലിന്‍റെ പങ്ക് എന്തെന്ന് ഹൈക്കോടതി. അനിത പുല്ലയിലിന്‍റെ പങ്ക് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. മോന്‍സനുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തമാശയായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു.

ഡിജിപിയും എഡിജിപിയും ആരോപണവിധേയരായി എന്നത് ആശങ്കപ്പെടുത്തുന്നു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഹൈക്കോടതി കേസില്‍ കക്ഷിചേര്‍ത്തു. വിശദമായി മറുപടി നല്‍കാന്‍ ഇഡിക്ക് നിര്‍ദേശം നൽകി. കേസ് അടുത്തമാസം ഒന്നിലേക്ക് മാറ്റി.

മോന്‍സന്‍ കേസില്‍ പ്രാഥമികാന്വേഷണം തുടങ്ങിയതായി ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ അന്വേഷിക്കാന്‍ മാത്രമേ അധികാരമുള്ളൂ. മറ്റ് വിഷയങ്ങള്‍‌ അന്വേഷിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സികളെ നിയോഗിക്കുകയാണ് ഉചിതമെന്നും ഇഡി കോടതിയെ അറിയിച്ചു.
More in Latest News :