സുമാത്ര: ഇന്തോനേഷ്യയിൽ വേട്ടക്കാർ ഒരുക്കിയ കെണിയിൽ തുമ്പിക്കൈ പെട്ട കുട്ടിയാന ചരിഞ്ഞു. സുമാത്ര ദ്വീപിലെ ഒരു വര്‍ഷം പ്രായമായ ആനക്കുട്ടിയാണ് ചെരിഞ്ഞത്.
പാതി മുറിഞ്ഞ തുമ്പിക്കൈയില്‍ ഗുരുതരമായ അണുബാധ ഉണ്ടായതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. മുറിവേറ്റ തുമ്പിക്കൈ മുറിച്ചുമാറ്റി ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും മുറിവ് ഗുരുതരമായിരുന്നെന്ന് അധികൃതർ പറഞ്ഞു.
സുമാത്ര ദ്വീപിൽ ആകെ 693 ആനകള്‍ മാത്രമാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവിടങ്ങളിൽ ആനകളെ വേട്ടയാടുന്ന സംഭവങ്ങള്‍ നിരവധിയാണ്.
പാതി മുറിഞ്ഞ തുമ്പിക്കൈയില്‍ ഗുരുതരമായ അണുബാധ ഉണ്ടായതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. മുറിവേറ്റ തുമ്പിക്കൈ മുറിച്ചുമാറ്റി ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും മുറിവ് ഗുരുതരമായിരുന്നെന്ന് അധികൃതർ പറഞ്ഞു.
സുമാത്ര ദ്വീപിൽ ആകെ 693 ആനകള്‍ മാത്രമാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവിടങ്ങളിൽ ആനകളെ വേട്ടയാടുന്ന സംഭവങ്ങള്‍ നിരവധിയാണ്.