മുംബൈ: തിരിച്ചടവ് മുടങ്ങിയതോടെ നിഷ്ക്രിയ ആസ്തിയായ പ്രഖ്യാപിച്ച അക്കൗണ്ടുകളെ മുഴുവൻ കുടിശികയും തീർക്കാതെ സ്റ്റാർഡാർഡ് ആയി മാറ്റരുതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
മുതൽ തുക നല്കാതെ പലിശ ഇനത്തിലുള്ള കുടിശിക മാത്രം അടയ്ക്കുന്ന അക്കൗണ്ടുകളെ കിട്ടാക്കട വിഭാഗത്തിൽനിന്നു മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി.
വായ്പാ കരാറിൽ തിരിച്ചടവ് മുടങ്ങിയതായി കണക്കാക്കുന്ന തീയതി, കിട്ടാക്കടമായി പ്രഖ്യാപിക്കുന്ന തീയതി തുടങ്ങിയവ കൃത്യവും വ്യക്തവുമായി രേഖപ്പെടുത്തണമെന്നും ആർബിഐ അറിയിച്ചു.
മുതൽ തുക നല്കാതെ പലിശ ഇനത്തിലുള്ള കുടിശിക മാത്രം അടയ്ക്കുന്ന അക്കൗണ്ടുകളെ കിട്ടാക്കട വിഭാഗത്തിൽനിന്നു മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി.
വായ്പാ കരാറിൽ തിരിച്ചടവ് മുടങ്ങിയതായി കണക്കാക്കുന്ന തീയതി, കിട്ടാക്കടമായി പ്രഖ്യാപിക്കുന്ന തീയതി തുടങ്ങിയവ കൃത്യവും വ്യക്തവുമായി രേഖപ്പെടുത്തണമെന്നും ആർബിഐ അറിയിച്ചു.